വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട് വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത് 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ് കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്സിഡി നൽകി. റേഷൻ അരിക്ക് ഫുഡ് കോർപറേഷന് 1444 കോടി വകയിരുത്തി. നെല്ല് സംഭരണത്തിന് 1604 കോടി, കൈകാര്യ–- കടത്ത് ചെലവ്, റേഷൻ കട ഉടമകൾക്കുള്ള കമീഷനായി 1338 കോടിയും മാറ്റിവച്ചു.
Read more: https://www.deshabhimani.com/news/kerala/price-hike-supplyco/1020259
LDF വാർത്തകൾ/നിലപാടുകൾ
1000 കോടി രൂപ പിഴ ഈടാക്കുമെന്ന വ്യാജ വാർത്ത
⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം Read more…
0 Comments