ആഭ്യന്തരം

ആഭ്യന്തരം..‼️ (പാർട്ട് 1) പിണറായി സർക്കാർ ഏറ്റവും അധികം പഴി കേട്ട വകുപ്പ്.. മുഖ്യമന്ത്രി നേരിട്ട് കാര്യക്ഷമമായി നടത്തുന്ന വകുപ്പ് ആയതു കൊണ്ടാകാം രാഷ്ട്രീയ എതിരാളികൾ ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും ഇതേ അഭ്യന്തര വകുപ്പിനെ തന്നെയാണ്. കേരളം നമ്പർ വണ്ണായി തുടരുന്നുവെങ്കിൽ അതിനനുയോജ്യമായ സാമൂഹികാവസ്ഥ പ്രധാനമായും നിലനിർത്തുന്നത് ഈ അഭ്യന്തര വകുപ്പാണ്. എന്തായാലും കേരളത്തിലെ ജനങ്ങൾ പൊതുവിൽ പോലീസിൻ്റെ മാറ്റം തിരിച്ചറിയുന്നുണ്ട്, പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിലെ പോലീസിൻ്റെ പകരം വെക്കാനാവാത്ത Read more…

വികസനത്തിന്റെ നാല് വർഷങ്ങൾ

● കാൽ ലക്ഷം കോടി രൂപ ക്ഷേമപെൻഷനുകളായി ദുർബ്ബലവിഭാഗങ്ങളിലേക്ക്. ● കോവിഡിനും ലോക്ക്ഡൗണിനും കീഴടങ്ങാതെ കേരളത്തെ കാത്ത 20000 കോടിയുടെ കരുതൽ. ● രണ്ടേകാൽ ലക്ഷത്തോളം ലൈഫ് ഭവനങ്ങൾ. അതിലേറെ പുഞ്ചിരികൾ. ● പൊതുവിദ്യാലയങ്ങളിൽ ഹൈടെക്കായി മാറിയ 45000 ക്ലാസ് മുറികൾ. 9900 ഹൈടെക് ലാബുകൾ ● 141 സർക്കാർ സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിൽ. ● സൂപ്പർ സ്പെഷ്യാലിറ്റിയായ ജില്ലാ ആശുപത്രികൾ, കുടുംബാരോഗ്യകേന്ദ്രങ്ങളായ പി എച്ച് സികൾ. ● ഒന്നേ കാൽ Read more…

ബെവ്‌കോ ആപ്പ്

IT വിദഗ്ദ്ധൻ Jathin Das എഴുതുന്നു… ബെവ്‌കോയുടെ ഓൺലൈൻ മദ്യ വില്പനയുടെ ആപ്പ്ലിക്കേഷനെ പറ്റി രണ്ടുദിവസം മുൻപ് പറഞ്ഞിരുന്നല്ലോ .. ഇന്നലെ മാതൃഭൂമി ഒരു വാർത്ത കൊടുത്തിട്ടിട്ടുണ്ട് .. അതായത് ഓരോ ഓൺലൈൻ ട്രാന്സാക്ഷനും 50 പൈസ ഈടാക്കുമെന്നും ആ പണം ഓൺലൈൻ അപ്ലിക്കേഷൻ ഉണ്ടാക്കിയ കമ്പനിക്കാണ് നൽകുന്നതെന്നും മാതൃഭൂമി ‘ബെവ്‌കോ’യെ ഉദ്ധരിച്ച് പറയുന്നു … ടെൻഡർ വിളിച്ച് അതിൽ പങ്കെടുത്ത മുപ്പതിൽപ്പരം സ്റ്റാർട്ടപ്പുകളിൽ നിന്നും ഈ അപ്ലിക്കേഷൻ ഉണ്ടാക്കാൻ Read more…

ലൈഫ് പദ്ധതി

ഒന്നാമത്തെ ചിത്രം മധ്യപ്രദേശിൽ PMAY പദ്ധതി പ്രകാരം നിർമ്മിച്ച ഒരു വീടാണ്, രണ്ടാമത്തത് LIFE പദ്ധതിയിൽ കേരളത്തിൽ നിർമ്മിച്ച വീടും. ഇവയിലെ വ്യത്യാസം നമുക്കറിയാം, എങ്ങനെ ആണ് രണ്ടു സർക്കാറുകൾ തങ്ങളുടെ ജനതയുടെ ആത്മാഭിമാനം നിലനിർത്തുനത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണം. ഇനി ലൈഫ് പദ്ധതി എങ്ങനെ സമാനതകൾ ഇല്ലാത്ത നേട്ടം കൈവരിച്ചു എന്ന് നോക്കാം (വ്യക്തിപരമായ നിരീക്ഷണം) 1) മറ്റു ഭവന നിർമാണ പദ്ദതികളിൽ നിന്നും നിർമാണം മുടങ്ങി കിടന്നിരുന്ന Read more…

പൊതു മരാമത്ത്

3,000 ടണ് സ്വർണ്ണം ഉത്തർപ്രദേശിൽ കണ്ടു പിടിച്ചെന്ന നാഗ്പൂർ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ വാർത്ത വലിയ പ്രാധാന്യത്തോടെ കൊടുത്ത്‌ ഇളിഭ്യരായ മലയാള മാധ്യമങ്ങൾ പക്ഷെ കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിൽ 3,000 റോഡുകൾ പണിതിട്ടുണ്ട് എന്ന വാർത്ത മുക്കി.. 🌹 പിണറായി സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3,000 റോഡുകളും 514 പാലങ്ങളും 4,000 സർക്കാർ കെട്ടിടങ്ങളും ആണ് പുനർ നിർമ്മിക്കുകയോ പുതിയതായി നിർമ്മിക്കുകയോ Read more…

കായികതാരങ്ങൾ

195 കായികതാരങ്ങൾക്കാണ് ഇന്ന് സർക്കാർ ജോലി ലഭിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നാടിൻ്റെ പേരുയർത്തിപ്പിടിച്ച കായികതാരങ്ങൾക്ക് പലപ്പോഴും നാടിൻ്റെ അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ഈ സർക്കാരിൻ്റെ കാലത്ത് ഇതെല്ലാം തന്നെ തിരുത്തിക്കുറിക്കുകയാണ്. നമ്മുടെ നാട്ടിൽ ഇത്രയധികം കായികതാരങ്ങൾക്ക് ഒരുമിച്ച് സർക്കാർ ജോലി നൽകുന്നത് ആദ്യത്തെ സംഭവമാണ്.

കിഫ്ബി

സംസ്ഥാനവികസനത്തിന് കുതിപ്പേകാന്‍ രൂപം നല്‍കിയ കിഫ്ബി നാലു വര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ചതിലും അധികം തുകയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടിവ് യോഗം 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകിയതോടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായി വര്‍ധിച്ചു. ഇതോടെ പ്രഖ്യാപിത ലക്ഷ്യമായ 50,000 കോടി രൂപ കിഫ്ബി പിന്നിട്ടു. ഇപ്പോൾ അംഗീകരിച്ച പദ്ധതികള്‍ 24 റോഡുകൾ , മലയോര ഹൈവേയുടെയും Read more…

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് – ആര്‍.കെ.ഐ) 1805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം – 300 കോടി 603 കി.മീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണം – 488 കോടി. ബ്രഹ്മപുരത്ത് കടമ്പ്രയാര്‍ പുഴയ്ക്ക് മീതെ പാലം നിര്‍മ്മാണം – 30 കോടി ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, Read more…

മോട്ടോർ വാഹന ഭേദഗതി

ചങ്കുറപ്പുള്ളവൻ നെഞ്ച്‌ വിരിച്ച്‌ കുറുകെ നിന്നാൽ എടുത്ത്‌ ചവറ്റുകുട്ടയിൽ എറിയാവുന്നതേയുള്ളൂ ഏത്‌ ജനദ്രോഹ നടപടികളും എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വാർത്ത ഇന്ന് മാധ്യമങ്ങളിൽ ഉണ്ട്‌. അമിത പിഴ ഈടാക്കുന്ന മോട്ടോർ വാഹന ഭേദഗതി നിയമത്തിനു എതിരെ കേരളം പതിവ്‌ പോലെ ശക്തമായ എതിർപ്പുമായി മുന്നിൽ ഉണ്ടായിരുന്നു, ആര്‌ പറഞാലും അമിത പിഴ ഈടാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു ഉറപ്പും നൽകിയിരുന്നു, ഇപ്പോൾ അ ഉറപ്പ്‌ യാഥാർത്ഥ്യം ആകുകയാണു, Read more…

എച്ച്എന്‍എല്‍ കേരളത്തിന് സ്വന്തം

എച്ച്എന്‍എല്‍ കേരളത്തിന് സ്വന്തം കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനം വെളളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എന്‍എല്‍) സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ ട്രിബ്യൂണല്‍, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ എച്ച്എന്‍എല്ലിനുള്ള മുഴുവന്‍ ഓഹരികളും കേരളസര്‍ക്കാരിന് കൈമാറാന്‍ ഉത്തരവിട്ടു. പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഓഹരികള്‍ 25 കോടിക്ക് വാങ്ങാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. ഈ തുക വിനിയോഗിച്ച് ലിക്വിഡേറ്റര്‍ ബാങ്കുകളുടെ Read more…