‘കോണ്‍ഗ്രസിന്റെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി’; രൂക്ഷ വിമര്‍ശനവുമായി പിസി ചാക്കോ

‘ഉമ്മന്‍ചാണ്ടിയെ പോലുള്ള ആളുകള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ വളരെ നിശിതമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്കും ഒരുപാട് തിക്താനുഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യസഭ ആര്‍ക്ക് കൊടുക്കണം എന്നത് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാവണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. അതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. വീരേന്ദ്രകുമാറിന് സീറ്റ് കൊടുത്തപ്പോഴും ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തപ്പോഴോ വയലാര്‍ രവിയുടെ സീറ്റ് മുസ്ലീം ലീഗിന് കൊടുത്തപ്പോഴൊ ഒന്നും പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. Read more…

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി; കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍ രാജിവച്ചു

വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും മുതിര്‍ന്ന നേതാവ് രാജിവച്ചു. കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ഇന്ന് രാജിവച്ചത്. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വിശ്വനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കെപിസിസി നേതൃത്വത്തില്‍ നിന്നുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി സെക്രട്ടറി സ്ഥാനവും രാജിവച്ചിട്ടുണ്ട്. https://www.twentyfournews.com/2021/03/03/kpcc-secretary-m-s-viswanathan-resigned.html

ചാലക്കുടിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ജോസ് കെ മാണി ഗ്രൂപ്പില്‍ ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ചാലക്കുടിയില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ പാര്‍ട്ടി തഴഞ്ഞെന്ന് ആരോപിച്ചാണ് നീക്കം. കോണ്‍ഗ്രസ് വിട്ടവര്‍ ഇനി തങ്ങള്‍ ജോസ് കെ മാണി ഗ്രൂപ്പിനോടൊപ്പമാണെന്നും വ്യക്തമാക്കി. https://www.reporterlive.com/around-100-congress-workers-quit-party-and-join-with-jose-k-mani-group-in-chalakkudy-amid-kerala-assembly-election/74233/?fbclid=IwAR19E5qpgZMy0xmdaa6bKUHttOrMQFnOV9Febc6qzn8W5NaZbFEgMfENC18

വികസനപ്പേടിയിൽ കോൺഗ്രസും ബിജെപിയും ; ജനവികാരം സർക്കാരിന്‌ അനുകൂലമെന്ന്‌ മനസ്സിലാക്കി പദ്ധതികളെ തുരങ്കം വയ്‌ക്കാനുള്ള ശ്രമത്തിൽ പ്രതിപക്ഷം

“എന്ത്‌ വികസനമാണ്‌ നിങ്ങൾ നടപ്പാക്കിയിട്ടുള്ളത്‌’ ഇങ്ങനെയൊരു ചോദ്യം കോൺഗ്രസും ബിജെപിയും നാളിതുവരെ എൽഡിഎഫ്‌ സർക്കാരിനെതിരെ ഉയർത്തിയിട്ടില്ല. ജനങ്ങൾക്ക്‌ അനുഭവപ്പെടുന്ന നിരവധി പദ്ധതി നാട്ടിൽ പൂർത്തിയായെന്ന യാഥാർഥ്യം അവരെ ഭയപ്പെടുത്തുന്നു. ഈ “വികസനപ്പേടി’യിൽ പ്രതിപക്ഷവും ബിജെപിയും സർക്കാർ പദ്ധതികളെ തുരങ്കംവയ്‌ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കെ ഫോൺ, ഇ മൊബിലിറ്റി, ടോറസ്‌ ഡൗൺ ടൗൺ പദ്ധതികളെ തകർക്കാനുള്ള ശ്രമം. ഇ മൊബിലിറ്റി പദ്ധതി.പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതും തൊഴിൽസാധ്യത വർധിപ്പിക്കുന്നതുമാണ്‌‌ ഇ Read more…

തോറ്റ കോൺഗ്രസ്സിനെയല്ല, ബിജെപിക്കിഷ്ടം ജയിച്ച കോൺഗ്രസ്സിനെയാണ്

തോറ്റ കോൺഗ്രസ്സിനെയല്ല, ബിജെപിക്കിഷ്ടം ജയിച്ച കോൺഗ്രസ്സിനെയാണ്. അഞ്ചു സംസ്ഥാനങ്ങളിലാണ് ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയിട്ടും, കൂറു മാറിയ കോൺഗ്രസ്സുകാരിലൂടെ ബിജെപി അധികാരത്തിലെത്തിയത്. കേരളത്തിൽ നിന്നും സംഘപരിവാറിനെ നിർമാർജനം ചെയ്യണമെങ്കിൽ എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പുവരുത്തണം. വർഗീയതയെ തുടച്ചു നീക്കുമെന്ന ഉറപ്പാണ് എൽഡിഎഫ്.

കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന്‍ ബിജെപിയില്‍

മുന്‍ കെപിസിസി സെക്രട്ടറിയും മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നു. അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന പ്രതാപന് സാധ്യതില്ലെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ് വിട്ടത്. പന്തളത്തെ പ്രതിനിധീകരിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം, പന്തളം പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.Read more: https://www.deshabhimani.com/news/kerala/pandalam-prathapan-congress-bjp/928840 #ConRSS

ഗോവധം, കോൺഗ്രസ്സ്, സംസ്ഥാനങ്ങൾ

#CongRSS എന്ന പാർട്ടി പശുവിനെ കൊല്ലുന്നത് നിയമം നിർമിച്ചു നിർത്തലാക്കിയ സ്ഥലങ്ങളും, സംസ്ഥാനങ്ങളും വർഷവും, ഭരിച്ചിരുന്ന മുഖ്യമന്ത്രിയുടെ പേരും..21 ൽ 17 സംസ്ഥാനങ്ങളിലും ഇത്തരം നിയമം കൊണ്ട് വന്നത് CongRSS ആയിരുന്നു..ഇപ്പൊ BJP യെ കുറ്റം പറയുന്ന CongRSS കാർ വല്ലാതിരുന്നു ഞെളിയേണ്ട ആവശ്യം ഒന്നുമില്ല.. അവർ നിങ്ങളെയാണ് പിന്തുടരുന്നത്.. നിങ്ങൾ തുടങ്ങി വച്ച മൃദുഹിന്ദുത്വ നിലപാട് അവർ തീവ്രമായി നടപ്പാക്കുന്നു എന്നെ വ്യത്യാസമുള്ളൂ.. https://m.facebook.com/story.php?story_fbid=10156767285582127&id=622302126

കോൺഗ്രസ്സ് അക്രമ രാഷ്ട്രീയം

P Sanoop ✍️============ കല്യോട്ടെ കൊലപാതകങ്ങൾ നടക്കുന്നതിനു കുറച്ചു നാളുകൾക്കു മുൻപ് ഒരു പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ സഖാവ് വി പി പി മുസ്തഫ ഇങ്ങനെ പറയുകയുണ്ടായി.”ആക്രമിക്കുന്നവരെ തിരിച്ചടിക്കാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടല്ല.ഞങ്ങൾ അത്‌ ചെയ്യുന്നില്ല.പക്ഷേ ഏത് ക്ഷമയ്ക്കും ഒരതിരുണ്ട്.മറന്നു പോകരുത്”.കൊലപാതക ശേഷം ആ പ്രസംഗം മുൻനിർത്തി വി പി പി മുസ്തഫ വിചാരണ ചെയ്യപ്പെട്ടു.ഓരോ ചാനൽ ജഡ്ജിമാരും വി പി പി യെ കഴുമരത്തിൽ ഏറ്റാൻ മത്സരിച്ചു കൊണ്ടേയിരുന്നു.ഒരു Read more…