2224 സ്വർണക്കടത്ത് കേസ്‌ കസ്‌റ്റംസ്‌ മുക്കി ; സ്വർണക്കടത്ത്‌ മാഫിയയുമായി ബിജെപി നേതാക്കൾക്കും കസ്‌റ്റംസ്‌ ഉന്നതർക്കും ബന്ധം

തിരുവനന്തപുരംസ്വർണക്കടത്ത്‌ കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ കള്ളക്കഥ മെനയുന്ന കസ്‌റ്റംസ്‌ കേരളത്തിലെ വിമാനത്താവളങ്ങൾവഴിയുള്ള 2224 സ്വർണ്ണക്കടത്ത്‌ കേസിൽ അന്വേഷണം മരവിപ്പിച്ചു. 374.52 കോടിരൂപ മൂല്യമുള്ള 1327 കിലോസ്വർണം പിടികൂടിയതിന്‌ ആറു വർഷത്തിനിടെ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ്‌ അട്ടിമറിച്ചത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി കേരളത്തിലെയും ഗുജറാത്തിലെയും ചില ബിജെപി നേതാക്കൾക്കും  കസ്‌റ്റംസ്‌ ഉന്നതർക്കുമുള്ള ബന്ധമാണിതിന്‌ കാരണം. 2015 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി 28 വരെ 1327 കിലോ സ്വർണം നാല്‌ Read more…

കസ്റ്റംസിനോട്‌ വിവരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിച്ച്‌ സംസ്ഥാന സർക്കാർ

ആറു ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവന്‍ സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്? വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്? എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി Read more…

കള്ളം പറയുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെയടക്കം തള്ളിപ്പറയുകയാണ് കേന്ദ്രമന്ത്രി. കേസിലെ യഥാർത്ഥ പ്രതികളെ രാജ്യം കടക്കാൻ പോലും സഹായിച്ചത് ആരാണെന്ന് നാടു മറന്നുപോയി എന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ തട്ടിവിടുന്നതെങ്കിൽ കേന്ദ്രമന്ത്രിയ്ക്ക് തെറ്റി. “നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കാള്‍ വിഭാഗമാണ്” എന്നാണ് ഏറ്റവും പുതിയ വാദം. കള്ളക്കടത്തു നടത്തിയത് നയതന്ത്രബാഗേജിലൂടെയല്ല Read more…

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് ED വാഗ്ദാനം ചെയ്തു എന്നരണ്ടു പോലീസ് ഓഫീസർമാരുടെ മൊഴിയാണ് സ്ഥാനാർഥി പ്രഖ്യാപനങ്ങൾക്ക് ഇടയിൽ മുങ്ങി പോകുന്നത്.. ‼️ ⭕ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ED വാഗ്ദാനം നൽകിയതായി മൊഴി വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മൊഴി.. ⭕ സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജി മോളുടേതാണ് മൊഴി ⭕ ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം ⭕ Read more…

സ്വപ്നയുടെ ശബ്ദരേഖ: ഇഡി ക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

ഇ ഡിക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് വിലയിരുത്തല്‍.ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും മൊഴിയുണ്ട് ഈ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകണമെന്നതിലാണ്‌ നിയമോപദേശം ആവശ്യപ്പെട്ടത്.നിയമോപദേശം ലഭിച്ച ശേഷമായിരിക്കുംകേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം Swapna, Case Read more…

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചർച്ചയായില്ല : എസ്‌ ആർ പി

ന്യൂഡൽഹി‘‘മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്‌: സിപിഎം’’ എന്ന തലക്കെട്ടിൽ മലയാള മനോരമ ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച വാർത്ത പച്ചക്കള്ളം. അടുത്തിടെയുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവ്‌ വ്യക്തമെന്ന്‌ പൊളിറ്റ്‌ബ്യൂറോ വിലയിരുത്തിയെന്നാണ്‌ വാർത്ത. ഇത്തരമൊരു ചർച്ചയോ വിലയിരുത്തലോ പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടായില്ലെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. ‘‘പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന: പിബി’’ എന്ന ഉപശീർഷകവും വാർത്തയിലുണ്ട്‌. പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ലെന്ന്‌ എസ്‌ആർപി പറഞ്ഞു. അന്വേഷിക്കേണ്ട കാര്യമില്ല. പാർടി അംഗങ്ങൾ സ്വർണക്കള്ളക്കടത്തിൽ Read more…

ഗോപാലൻ്റെ കുറ്റസമ്മതം

ഗോപാലൻ്റെ കുറ്റസമ്മതം അവസാനം കുറ്റസമ്മതം നടത്തി അല്ലേ സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കില്ല ഒട്ടകം ഗോപാലൻ്റെ കുറ്റസമ്മതം .